Pages

Thursday 27 June 2013

തീ .......................................

                         

                            

 തീ.........................
നെഞ്ച് നെടുകെ പിളര്‍ത്തിയത് 
സര്‍ജിക്കല്‍ ബ്ലേഡ്.

പ്രോമിത്യുസ് ................................
ഏറ്റവുമധികം തെറ്റിദ്ധരിക്കപെടലുകളുടെ മനുഷ്യന്‍.
ഒരു കുറ്റം മാത്രം.
ഹൃദയവും കരളും വളര്‍ന്നുകൊണ്ടെയിരിക്കുന്നു.
നിങ്ങളുടെ കപടതകള്‍.
ഉല്‍മൂലന വഴികള്‍..............
ഭയമാരിയത്തവനാണ്.......
സാവന്ത്..................
ശരികളെ മാത്രം ഭയക്കുന്നവന്‍......
മനസാക്ഷിയുടെ കോടതിപ്പടികള്‍ മാത്രം കയറുന്നവന്‍.
അസ്തമിച്ച നിലാവിന്റെ നിഴലില്‍ 
അഗ്നി ചിതറുന്ന മിഴികളുയര്‍ത്തുന്നവന്‍

                     ഇരുട്ടിന്‍റെ വഴികളിലെ രക്തധാഹികളായ....
കപോലങ്ങളെ തച്ചുതകര്‍ത്ത്.........ഏകനായി..........
നിലാവില്‍ നിഴലായി.
കരുണയല്ല......ബലിയെടുക്കുന്നവന്‍....
പുതു വാതില്‍ തുറവിക്കായി കാത്തിരിക്കുന്നവന്‍ 
ദാഹത്തിന്‍റെ പുതു നിണ വഴികള്‍......

Thursday 20 June 2013

തുന്നി ചേര്‍ത്തത്

തുന്നി ചേര്‍ത്തത് എന്‍റെ കടും ചുവപ്പ് നിറമുള്ള 
ഹൃദയം...കണ്‍ കോണില്‍ ഒരു നീര്‍ക്കുടവുമായി,
നീ നടന്നു നിങ്ങുമ്പോള്‍ ...

നിശബ്ദമായി വേദനിക്കുന്ന ഹൃദയം...

നിന്‍റെ വരവും കാത്തുഞാന്‍ 
ഏകനായി,
ഈ ചുറ്റമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ...
പറിച്ചു മാറ്റുന്നതുപോലെ 
വേദനിക്കുന്ന...
ഹൃദയം...
കാത്തുകാത്തിരുന്നു നീ വരുമ്പോള്‍...
എന്നെ പ്രണയിക്കുന്നില്ലെന്നു നീ 
പറയുമ്പോള്‍..
പിടഞ്ഞു പിടഞ്ഞു വീണു....
ദാഹിച്ചു ദാഹിച്ചു..............
വേദനിച്ചു...വേദനിച്ചു.......
നിലക്കുന്ന ഹൃദയം.............
നിന്നെ സ്വന്തമെന്നു കരുതിയ...........

ചുടു ചോരയുടെ നിറമുള്ള..............

എന്‍റെ ഹൃദയം....................................
നേര്‍ത്തൊരു തേങ്ങലിന്‍ ചിന്ത്.........

കൂട് കൂട്ടിയ.......എന്‍റെ 
ഹൃദയം................




കാത്തിരുന്നവള്‍ നെഞ്ചില്‍ 
കത്തി കുത്തിയിറക്കി ചെറു ചിരിയോടെ  നടന്നു നീങ്ങി.
ഞാനോ...ഈ പൊറ്റക്കാടിന്‍റെ വിഷകന്യകയും വായിച്ച് മഴയത്ത് നില്‍ക്കുന്നു... ചിരിക്കുന്നു... ചിരിപ്പിക്കുന്നു..
താഴെ തോട്യില്‍ നിന്നാരോ പറയുന്നത് കേള്‍ക്കാം 
മുകളിലെടെയോ ചോന്ന മഴ പെയ്യനുണ്ട് എന്ന്.
അത് എന്‍റെ ഹൃദയ രക്തമാണടോ.................................